കേരളം
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എ
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍.
ഹൈക്കോടതി തിങ്കളാഴ്ച തന്റെ കേസ് പരിഗണിക്കാനിരിക്കെ അതിനുപോലും കാത്തുനില്‍ക്കാതെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നോട്ടിസ് നല്‍കാതെ വിളിച്ചുവരുത്തിയാണ് തന്നെ അറസ്റ്റ് ചെയ്തത്.
ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ കമറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കമറുദ്ദീനെ കോവിഡ് പരിശോധന നടത്തി കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.
ഇന്ന് വൈകുന്നേരത്തോടെയാണ് കമറുദ്ദീന്‍ എം.എല്‍.എയെ പോലീസ്റ അറസ്റ്റ് ചെയ്തത് . ചേന്ദര പോലീസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്.
420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് കേസും സമാന സ്വഭാവത്തിലുള്ളതാണ്.
ഇന്ന് രാവിലെ 10.30 ഓടെ കാസർകോട് എസ്.പി ഓ ഫിസില്‍ ആരംഭിച്ച ചോദ്യം ചെ യ്യലിെനാടുവിലാണ് കമറുദീനെ അറസ്റ്റ് ചെയ്തത് .
നിേക്ഷപകരുെട 13കോടി രൂപ തട്ടിെയടുെത്തന്ന് അേന്വഷണസംഘം കെണ്ടത്തി. കമറുദ്ദീെനതിെര ശക്തമായ െതൡുകളുെണ്ടന്ന് എ.എസ്.പി വിേവക്കുമാര്‍ അറിയിച്ചു.
ഇതുവെര കമറുദ്ദീെനതിെര 109 വഞ്ചനാേകസുകളാണ് വിവിധ സ്റ്റേ റ്റഷനുകളിലായി രജിസ്റ്റര്‍ ചെ യ്തിട്ടുള്ളത്.